ഭാര്യ കിടപ്പുമുറിയിൽ കാമുകനുമായി പ്രണയത്തിലായി, കാര്യങ്ങൾ ഭർത്താവിന്റെ ഓഫീസിൽ വരെ എത്തി.

ദാമ്പത്യ ജീവിതത്തിൻറെ അടിസ്ഥാന ഘടകം എന്ന് പറയുന്നത് പരസ്പര വിശ്വാസവും കരുതലുമാണ്. വിവാഹം എന്നത് ദമ്പതികൾ ജീവിതകാലം മുഴുവൻ പരസ്പരം വിശ്വസ്തത വാഗ്ദാനം ചെയ്യുന്ന ഒരു പവിത്രമായ ബന്ധമാണ്.അത് പ്രണയവിവാഹമായാലും അല്ലെങ്കിലും. ഒരാളും തങ്ങളുടെ ജീവിതപങ്കാളി മറ്റൊരാളുമായി പങ്കിടാൻ ആഗ്രഹിക്കില്ല. ബന്ധങ്ങൾക്ക് ഒന്നും വിലകൽപ്പിക്കാത്ത ഒരു കാലമായി മാറിയിട്ടുണ്ട് നമ്മുടെ ഈ ചെറിയ ചെറിയ കാരണങ്ങൾ കൊണ്ടാണ് പല ബന്ധങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. എന്നാൽ എല്ലാ ബന്ധങ്ങളെയും പോലെയല്ല ഭാര്യ-ഭർതൃ ബന്ധം. ഈയൊരു ബന്ധം ജീവിതാവസാനം വരെ നിലനിൽക്കേണ്ടതാണ്.



പരസ്പരം താങ്ങാക്കുക കരുതൽ ആകുക അതിലുപരി എല്ലാം പങ്കിടുന്ന നല്ല സുഹൃത്തുക്കളാവുക. ഭാര്യാഭർത്താക്കന്മാരു വിശ്വാസത്തിന്റെ നൂലിലാണ് ഈ ബന്ധം നിലകൊള്ളുന്നത്. ഒരുപാട് പ്രതീക്ഷകളോട് കൂടിയും സ്വപ്നങ്ങളോട് കൂടിയുമാണ് ഓരോ ഭാര്യ ഭർത്താക്കന്മാരും തൻറെ ജീവിതം തുടങ്ങുന്നത്.എന്നാൽ കാലവും കോലവും മാറുന്നതിനനുസരിച്ച് ഈ വിശ്വാസത്തിന്റെ ചരട് ദുർബലമാവുകയും വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള പലതരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിരന്തരം വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നമുക്കറിയാം വിവാഹമോചനങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. മാത്രമല്ല പല ബന്ധത്തിലും വിള്ളൽ നിൽക്കുന്നത് അവർ അവിഹിതത്തിലേക്ക് ചെന്നെത്തുമ്പോഴാണ്. അത്തരത്തിലൊരു വാർത്തയാണ് ഈ ദിവസങ്ങളിൽ ജനങ്ങൾക്കിടയിൽ ചർച്ചാവിഷയമായിരിക്കുന്നത്.



Couples
Couples

ബ്രിട്ടനിൽ നിന്നും ഞെട്ടിക്കുന്ന ഒരു സംഭവം പുറത്ത് വന്നിരിക്കുന്നത്. മാരേക് ഫെക്കോ എന്നയാൾ തന്റെ ഭാര്യയെ കാമുകനുമായി കൈയ്യോടെ പിടികൂടി. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ അഞ്ചുമാസമായി ഇയാളുടെ ഭാര്യ മറ്റൊരു ബന്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. എന്നാൽ ഒരു ദിവസത്തെ സിസിടിവി നിരീക്ഷണം ഈ രഹസ്യം വെളിപ്പെടുത്തുകയാണ് ചെയ്തത്. മാരേക്കിൻ്റെ ഭാര്യ തന്റെ കാമുകനും സഹപ്രവർത്തകനുമായി കിടപ്പുമുറിയിൽ ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. പലപ്പോഴായി ഭാര്യയുടെ ഫോണിൽ കാമുകന്റെ ചില അശ്ലീല സന്ദേശങ്ങൾ കണ്ടതിനാൽ തന്റെ ഭാര്യയുമായുള്ള വിശ്വാസം നിലച്ചിരുന്നു. എന്നാൽ കൃത്യമായ തെളിവുകളൊന്നും ഇല്ലാതിരുന്നത് കൊണ്ട് തന്നെ അവളോടൊപ്പം ജീവിക്കാൻ നിർബന്ധിതനാവുക സിൽയായിരുന്നു. എന്നാൽ ഒക്ടോബർ 31 ന്ഫെക്കോ ഓഫീസിലായിരുന്ന സമയത്ത് അയാളുടെ ഭാര്യ അവളുടെ കാമുകനെ വീട്ടിലെ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.അവിടെ കിടപ്പുമുറിയിൽ സ്ഥാപിച്ച ബേബി മോണിറ്റർ മറച്ചുവെച്ചു.

ഈ തെറ്റ് എല്ലാ സത്യവും തുറന്നു ഭാര്യയുടെ കാമുകൻ അവളെ കാണാൻ വന്നപ്പോൾ ഭാര്യ മോണിറ്റർ തലകീഴായി മറിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അവൾ അതിന്റെ ശബ്ദം ഓഫ് ചെയ്യാൻ മറന്നുപോയി. ഈ മോണിറ്റർ മാരേക്കിന്റെ ഫോണുമായി നേരിട്ട് കണക്റ്റുചെയ്‌തിരുന്നു. അങ്ങനെയാണ് ഇയാളുടെ ഭാര്യയുടെ അവിഹിതം തെളിവ് സഹിതം പിടിക്കപ്പെടുന്നത്. സത്യത്തിൽ കിടപ്പറയിൽ നടക്കുന്ന ഓരോ സംസാരത്തിന്റെയും ശബ്ദം ഭർത്താവിൽ എത്തിത്തുടങ്ങി. തുടർന്ന് ഓഫീസ് ജോലികളെല്ലാം ഉപേക്ഷിച്ച് വീട്ടിലെത്തി ഇരുവരെയും കയ്യോടെ പിടികൂടി. തന്റെ ഭാര്യയെയും കാമുകനെയും കണ്ടപ്പോൾ രോഷാകുലനായ താൻ ഭാര്യയുടെ കാമുകനെ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മാരേക് സമ്മതിച്ചിട്ടുണ്ട്. ഈ കേസ് ഇപ്പോൾ കാർലിസ് ക്രൗൺ കോടതിയിൽ വിചാരണ ചെയ്യുന്നുണ്ട്.