ക്യാമറയിൽ പതിഞ്ഞില്ലായിരുന്നെങ്കിൽ ഈ അത്ഭുതങ്ങൾ ആരും വിശ്വസിക്കില്ലായിരുന്നു.

രസകരമായ സംഭവങ്ങൾ ക്യാമറയിൽ പതിയുമ്പോളാണ് നമ്മൾ ഈ രസകരമായ സംഭവങ്ങൾ അറിയുന്നത്.ഇതൊക്കെ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. ക്യാമറയിൽ പതിയുന്ന രസകരമായ സംഭവങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.



വീട്ടിൽ കൊച്ചുകുട്ടികൾ ഉള്ളവർക്ക് അറിയാൻ സാധിക്കും, എത്ര ബുദ്ധിമുട്ടാണ് അവരെ വളർത്തിക്കൊണ്ടുവരാനെന്ന്. പ്രത്യേകിച്ച് രാത്രിയിൽ ഉറക്കുകയെന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇവിടെ അത്തരത്തിലൊരു വീഡിയോ കാണാൻ സാധിക്കുന്നത്. ഒരു അമ്മ കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുകയാണ്. പലവട്ടം പലരീതിയിൽ അമ്മ കുട്ടിയെ ഉറക്കാൻ നോക്കുന്നുണ്ട്. എങ്കിലും കുട്ടി ഭയങ്കര കളിയാണ്. ഇതിനിടയിൽ അമ്മയോട് എന്തൊക്കെയോ ചിരിച്ചുകൊണ്ട് കളിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇടയ്ക്ക് കുട്ടി ഉറങ്ങൊയപോലെ കിടക്കുന്നു. അമ്മ കുട്ടി ഉറങ്ങിയെന്ന് കരുതി എഴുന്നേറ്റ് പോകാൻ തുടങ്ങുമ്പോൾ വീണ്ടും കുട്ടി എഴുന്നേൽക്കുന്നതും അമ്മയെ പറ്റിച്ചുവെന്ന രീതിയിൽ ചിരിക്കുന്നതുമോക്കെ കാണാൻ സാധിക്കുന്നുണ്ട്.വളരെ രസകരമായൊരു വീഡിയോയായിരുന്നു.



No one would have believed these miracles if it had not been captured on camera
No one would have believed these miracles if it had not been captured on camera

ഇവിടെ രണ്ട് കൊച്ചുകുട്ടികൾ നടന്നു പോകുന്നൊരു വീഡിയോയാണ് കാണാൻ സാധിക്കുന്നത്. ഇവർ നടന്നുപോകുമ്പോൾ പെട്ടെന്ന് എവിടെ നിന്ന് കുറെ നായകൾ അവർക്കരികിലേക്ക് വരികയാണ്. കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി ഇത് കണ്ട് ഓടി രക്ഷപ്പെടാൻ നോക്കുന്നുണ്ട്. അതോടെ ആൺകുട്ടി ഒറ്റയ്ക്കായി പോവുകയാണ്. ഒരുപക്ഷേ മുതിർന്ന ആളുകൾ ആണെങ്കിൽ പോലും ഇങ്ങനെ കാണുമ്പോൾ ഭയന്നു പോകുന്നോരു സാഹചര്യമാണ് സാധാരണയായി വരുന്നത്. ഈ കുട്ടി ആദ്യമോന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അത് നടക്കില്ലന്ന് മനസ്സിലായപ്പോൾ ഭയക്കാതെ എങ്ങനെയൊക്കെയോ നായകളെ ഓടിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. കുറ്റിയുടെ പ്രകടനം കൂടിവരുമ്പോൾ ഭയംകൊണ്ട് നായകൾ ഓടുന്ന രംഗം കാണാൻ സാധിക്കുന്നുണ്ട്. ഒരു പക്ഷേ മുതിർന്ന ഒരാൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നതെങ്കിൽ ചിലപ്പോൾ വല്ലാതെ ഭയന്നു പോയേനെ, വളരെ മികച്ച രീതിയിൽ ഇത്‌ കൈകാര്യം കൈകാര്യം ചെയ്യുവാൻ കുട്ടിക്ക് സാധിച്ചുവെന്ന് പറയേണ്ടിയിരിക്കുന്നു.



അതുപോലെ ഒരു പെൺകുട്ടിയും കാമുകനും കൂടി ഒരു ആശുപത്രിയിലേക്ക് വരികയാണ് ചെയ്യുന്നത്. അവിടെ ഉണ്ടായിരുന്ന റിസപ്ഷനിലെ പെൺകുട്ടിയുടെ കയ്യിലേക്ക് ഈ പെൺകുട്ടി ഒരു കത്ത് കൊടുക്കുന്നുണ്ട്. തന്നെ കാമുകൻ ഭീഷണിപ്പെടുത്തി കൊന്നതാണെന്നും എത്രയും പെട്ടെന്ന് പോലീസിനെ അറിയിക്കണമെന്നുമായിരുന്നു ആ കത്തിൽ ഉണ്ടായിരുന്നത്.